Tuesday, August 01, 2006

തുളസി - ബഹ്രൈനില്‍ കരിഞ്ഞുപോയ പതിനാറു ജീവിതങ്ങള്‍.

കാലത്തു് ഏഷ്യാനെറ്റ് വാര്‍ത്തയിലാണു് കണ്ടതു്. ചീപ്പടക്കി തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന ലേബര്‍ക്യാമ്പുകളിലൊന്നില്‍ തീപ്പിടുത്തമുണ്ടായെന്നു്. പതിനാറു പേര്‍ ശ്വാസം മുട്ടി മരിയ്ക്കുകയാണുണ്ടായതെന്നു് കേള്‍ക്കുന്നു. കോഴിക്കൂടു പോലെ തിങ്ങിനിറഞ്ഞ മുറികളില്‍ ശ്വാസംമുട്ടി ജീവിയ്ക്കുന്നതിനിടയില്‍ വന്നു ചേര്‍ന്ന ദുര്യോഗം.

posted by സ്വാര്‍ത്ഥന്‍ at 1:06 AM

0 Comments:

Post a Comment

<< Home